`

അമ്മ മരിച്ചപ്പോൾ തന്നെ നോക്കി വളർത്തിയ അച്ഛനും മകൾ കൊടുത്ത സമ്മാനം

മാളൂട്ടി അച്ഛൻറെ വിളി കേട്ട് പിന്നാമ്പുറത്തേക്ക് വന്നു എന്താ അച്ഛാ കോലായിലെ ഉരുളൻതൂണിൽ ചാരി മാളു അച്ഛനെ നോക്കി ചോദിച്ചു കൊണ്ട് മാളവിനോട് പറഞ്ഞു. ഒരിത്തിരി വെള്ളം എടുക്കു മോളെ എന്താ ചൂട് മഴക്കാണ് പറഞ്ഞതും മാളു അകത്തേക്ക് പോയി തിരികെ വെള്ളവുമായി വന്നു. മാളു ഗ്ലാസിലെ വെള്ളം അച്ഛൻറെ നീട്ടിയിട്ട് പറഞ്ഞു അവിടുന്ന് വിളിച്ചിരുന്നു രവി വെള്ളം കുടിച്ച് ഗ്ലാസ് താഴെ വെച്ചിട്ട് മകളുടെ ചോദിച്ചു എവിടുന്ന് വിളിച്ച മോള് പറഞ്ഞത് നാളത്തോടെ മാളു പറഞ്ഞു അരവിന്ദേട്ടന്റെ വീട്ടിൽ കൗതുകത്തോടെ മകളെ നോക്കി ചോദിച്ചു ആരാ അരവിന്ദ് ആണോ വിളിച്ചത് അല്ല അല്ല വിളിച്ചത്.

   

ഒരുക്കങ്ങൾ എവിടെ വരെയായി അറിയാനാ വിളിച്ചത്. എല്ലാം കേട്ടിട്ട് മകളെ നോക്കി പറഞ്ഞു എന്താ അച്ഛാ അയാളെ ആകമാനം നോക്കി മാളു തിരക്കിയതും അയാൾ വെയിലിന്റെ മോളെ നല്ല ക്ഷീണം ഞാൻ ഇത്തിരി കിടക്കട്ടെ രവിക്ക് ആകെ ഒരു മോളാണ് മാളവിക എന്ന മാളു മാളുവിനെ പ്രസവിച്ച ഉടനെ അവളുടെ അമ്മ മരിച്ചതാണ് പിന്നെ അച്ഛനും മുത്തശ്ശിയും കൂടി മാളുവിനെ വളർത്തി കഴിഞ്ഞകൊല്ലം മുത്തശ്ശിയും അവരെ വിട്ടുപിരിഞ്ഞു കോളേജിലെ മാഷായ അരവിന്ദനെ മാളുവിനെ ഇഷ്ടമായി കല്യാണ ആലോചന വീട്ടിൽ വന്നു എല്ലാം കൊണ്ട് നല്ലൊരു ബന്ധം അവരുടെ വീട്ടിൽ നിന്നാണ് വിളിച്ചത്.

അങ്ങനെ ആ കല്യാണം നാളെ എത്തി ആ അച്ഛൻറെ സന്തോഷത്തിന് അതിരിലായിരുന്നു. തൻറെ നെഞ്ചിൽ കിടന്നു വളർന്ന തന്റെ പൊന്നുമോളുടെ കല്യാണമാണ് വിരുന്നുകാർ എത്തിത്തുടങ്ങി ഒരു ഉത്സവം പോലെ ആ വീട്ടിൽ സന്തോഷം അലയടിച്ചു രവി എല്ലാത്തിനും മേൽനോട്ടമായി നടക്കുമ്പോഴാണ് വരുന്ന ആളുകൾ പഠി കടന്നുവരുന്ന ആളെ കണ്ട് രവി അമ്പലത്തിൽ മനസ്സിലേക്ക് ഒരു കുളിർമ്മ പോലെ തോന്നി അയാൾക്ക് പെട്ടെന്ന് അയാളുടെ മനസ്സിൽ എന്നും അന്യമായ വസന്തം വന്നണഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.