ശരിക്കും എനിക്ക് ഭ്രാന്ത് ഉണ്ടോ പലപ്പോഴും അവർ സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു. നിറം കൊണ്ട് ജീവിതത്തെ സ്വപ്നം കണ്ടു തുടങ്ങിയ ഒരു 16 കാരനായിരുന്നു അന്ന് അവൾ ഇന്ന് നിറഞ്ഞിട്ട് ജീവിതത്തിൽ നിറം മങ്ങിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന 26 ക്കാരി അവൾ. തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷങ്ങൾ കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിച്ചാൽ മുന്നിൽ ജീവിതം ഒരുപാട് ബാക്കിയുണ്ടായിട്ടും ബന്ധിക്കപ്പെട്ട നല്ല പ്രായം അവൾക്കിന്ന് ഒരു ചോദ്യചിഹ്നമാണ് എങ്ങനെയായിരുന്നു മായാ നീ ഭ്രാന്തി ആയത് എന്തിനാണ് ഭ്രാന്തി ആയത് എന്തിനു വേണ്ടിയായിരുന്നു നിന്നിലേക്ക് മാത്രമായി ഒതുങ്ങിയത്0.
അവൾ തന്നോട് തന്നെ ചോദിക്കാനുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു അതെല്ലാം 12 വർഷങ്ങൾക്ക് മുമ്പ് പത്താംക്ലാസിൽ ഉയർന്ന മാർസായി സ്കൂളിൻറെ അഭിമാനമായ പെൺകുട്ടി എത്തിപ്പെടാത്ത ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ ആ വിജയത്തെ അനുമോദിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. ജനപ്രതിനിധികൾ നാട്ടുകാർ ചാനലുകാർ അങ്ങനെ അങ്ങനെ അവർക്ക് മുന്നിൽ സന്തോഷത്തോടെ സംസാരിക്കുമ്പോൾ പിന്നിൽ ഇടാറായ വീടിൻറെ ശോചനീയാവസ്ഥ കണ്ട് പലരും മുന്നോട്ടു വന്നു. അച്ഛൻ മരിച്ചിട്ടും മകൾ തോൽക്കാതെ ഇത് ജീവിച്ച അമ്മയെ അഭിനന്ദിക്കാനും മറന്നില്ല.
പലരും നാട്ടിലെ ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിൽ ഇരിക്കുമ്പോൾ മായ ഒരുപാട് സന്തോഷിപ്പിച്ചതാണ് അന്നാട്ടിലെ പ്രമാണിയായ പരമേശ്വരന്റെ വാക്കുകളായിരുന്നു ഈ പെൺകുട്ടി ഇന്ന് ഈ നാടിൻറെ അഭിമാനമാണ്. എന്നാൽ ഈ കുട്ടിയെ അഭിനന്ദിക്കുമ്പോൾ അതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരാളുണ്ട് മായക്ക് മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചിട്ടും വേറൊരു വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കാതെ മകൾക്ക് വേണ്ടി ജീവിച്ച് ഈ കുട്ടിയെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു വളർത്തുമ്പോൾ വളർത്തി ഈ നിലയിലേക്ക് എത്തിക്കാൻ മുന്നിൽ വഴികാട്ടിയ ഒരു അമ്മ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.