എനിക്ക് ലക്ഷ്മിയുടെത്തിയുടെ മകനായി ജനിക്കണം അങ്ങനെ പറയാൻ ആ നാലാം ക്ലാസുകാരനെ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല അടുത്ത ജന്മത്തിൽ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ ഞെട്ടി മാന്ത്രിയാകണമെന്നും സിംഹമാകണം എന്നൊക്കെ പറഞ്ഞ സഹപാഠികൾ അവനെ നോക്കി ചിരിച്ചു പക്ഷേ അവൻ അവരെയൊന്നും നോക്കിയില്ല പകരം നോക്കി കഞ്ഞിപ്പുരയിൽ നിന്ന് ആശ്വാസത്തിന്റെ വെളുത്ത പുക ഉയർന്ന പൊങ്ങുന്നുണ്ടോ എന്ന്.
അത് അവൻറെ സ്കൂളിലെ കഞ്ഞിപ്പുരയിലെ ചേച്ചിയായിരുന്നു പിഞ്ഞാണത്തിലെ കഞ്ഞിവെള്ളത്തിലേക്ക് ക്ലാസ് തുടങ്ങാനുള്ള ബെല്ലടി കേട്ടോ ഒരൊറ്റ വലിക്ക് പിഞ്ഞാണം ആ ചുണ്ടിൽ ചോറ് തങ്ങിനിൽപ്പുണ്ടായിരുന്നു. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു അമ്മയില്ലാത്ത അച്ഛൻറെ സ്നേഹം എന്ന് അറിയാത്ത വിശപ്പും ദാഹവും അനുഭവിക്കുന്ന വീണ്ടും വീണ്ടും പറഞ്ഞു അടുത്ത ജന്മം ലക്ഷ്മിയുടെ മകനായി ജനിക്കണം എന്ന്. കുറച്ചുകാലങ്ങൾ ശേഷം നമ്പർ നാലിൽ കിടക്കുന്ന പേഷിന്റെ ആരെങ്കിലും ഇവിടെയുണ്ടോ ആശുപത്രി വരാന്തയിലേക്ക് തലനീട്ടി നഴ്സ് ചോദിച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു.
കുഴപ്പമൊന്നുമില്ല അമ്മേ ഇന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് കേട്ടുമ്പോൾ ആശങ്കകൾ ആശ്വാസത്തിന് വഴിമാറി അമ്മ കിടക്കുന്ന മുറിയിലേക്കാ നടന്നു തീരെ ആവശ്യമായ അമ്മയുടെ കയ്യിൽ ചേർത്തുവച്ചു. ഞാൻ കരുതി ഇപ്പോൾ സമാധാനായി അവനെ കൊണ്ടുപോവാൻ എന്റെ മോൻ വന്നല്ലോ ഒരു നിമിഷം നിശബ്ദം ആയിരുന്നു ആ മുറി പിന്നെ കേട്ടത് അമ്മയെ എന്നുള്ള വിളി മാത്രമായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.